Wednesday 30 May 2012

മഴ

കൊലുസ്സു കൊഞ്ചിയ 
കാലൊച്ച കേട്ടാണ് 
കാത്തിരിപ്പിന്‍റെ വേനലില്‍ 
നിന്നിറങ്ങിച്ചെന്നത്.
മുറ്റത്തെത്തിയപ്പോഴേക്കും
പെറ്റിട്ട 
രണ്ടു നീര്‍ചാലുകളെ
അനാഥമാക്കി
അവളെങ്ങോ മറഞ്ഞിരുന്നു.

1 comment: